എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 10 April 2012

ജയന്തി ഏത് പ്ലാറ്റ്ഫോമിലാ?



എറണാകുളം റൂട്ടിലോടുന്ന ബസ്സാണെന്നു കരുതി ഒരു പെണ്‍‌വാണിഭ കേന്ദ്രത്തിലേക്കു കയറിയ വൃദ്ധന്‍: ഒരു “മേനക"


പീഡനശാലയിലെ ആള്‍: മേനക ഇന്നു ലീവാണു സാര്‍, രേവതിയെ വിളിക്കട്ടെ?


******************


റെയില്‍‌വേ സ്റ്റേഷനാണെന്ന് വിചാരിച്ച് ഐ റ്റി കമ്പനിയില്‍ കയറിയ ഒരാള്‍ ഒരു എഞ്ചിനീയറോട്: ജയന്തി ഏത് പ്ലാറ്റ്ഫോമിലാ? അപ്പോള്‍ എഞ്ചിനീയര്‍ : ഇപ്പോള്‍ അവള്‍ ജാവയിലാ.


******************


ബാറാണെന്നു കരുതി എംബസ്സിയില്‍ കയറീയ കുടിയന്‍: ഹൈക്കമ്മിഷണര്‍ ഉണ്ടോ?


റിസപ്ഷനിസ്റ്റ്: ഇല്ല..


കുടിയന്‍: ഡിപ്ലോമാറ്റ്?


റിസപ്ഷനിസ്റ്റ്: ഇന്നു സണ്‍‌ഡേ ആടോ, എംബസ്സി അടവാ


******************


മണിയറ വാതിലാണെന്നു കരുതി കക്കൂസിന്റെ വാതില്‍ തട്ടി മണവാളന്‍: പൊന്നേ എനിക്കിനിയും കാത്തുനില്ലാന്‍ വയ്യ.


അകത്തുനിന്നും പയ്യന്റെ അച്ഛന്‍: ശരിയാ , പായസത്തിനെന്തോ തകരാറുണ്ട് :)


******************


മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?


കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?


******************


ആയുര്‍വേദ കടയാണെന്നു കരുതി, കള്ള സിഡി വിക്കുന്ന സ് ഷോപ്പില്‍ കയറിയ ചേട്ടന്‍: ഒരു എണ്ണത്തോണി..


കടക്കാരന്‍: എണ്ണത്തോണി തീര്‍ന്നു, കിന്നാരത്തുമ്പികള്‍ എടുക്കട്ടെ?


******************


ജുവലറി ആണെന്ന് കരുതി മിഠായിക്കടയില്‍ ചെന്ന ഒരാള്‍ : ചേട്ടാ, ഇവിടെ ജെംസ് ഉണ്ടോ?


കടക്കാരന്‍ : ഇല്ല, ഫൈവ് സ്റ്റാറോ കിറ്റ്ക്കാറ്റോ എടുക്കട്ടേ?


******************


കാറുകടയാണെന്ന് കരുതി പച്ചക്കറിക്കടയില്‍ ചെന്ന ആള്‍ : ചേട്ടാ ഇന്‍ഡിക്കാക്ക് എന്നാ വില?


കടക്കാരന്‍ : ഇന്‍ഡിക്കാ ഇല്ല, പാവയ്കാക്ക് കിലോ ഇരുപത്, ഏത്തക്കാ കിലോ അറുപത്.


******************


വര്‍മ്മാലയമാണെന്ന് കരുതി തട്ടുകടയില്‍ ചെന്ന ഒരാള്‍ : ഷവര്‍മ്മ ഉണ്ടോ?


തട്ടുകടക്കാരന്‍ : ഇല്ല, ദോശേം ചമ്മന്തീം എടുക്കട്ടെ?


******************


പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാദമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:


ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?


അക്കാദമി റിസപ്‌ഷനിസ്റ്റ്: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി


******************


ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് മൊബൈല്‍ ഷോപ്പാണെന്നു കരുതി, ലേഡീസ് ചെയ്ഞ്ചിങ്ങ്


റൂമിനരികലെത്തിയ ഒരാള്‍ അവിടെ നിന്ന സൂപ്പര്‍വൈസറോട്: നോക്കിയാ കിട്ടുമോ?


സൂപര്‍വൈസര്‍: മിക്കവാറും മോന്തക്കു തന്നെ കിട്ടും.. വണ്ടി വിട്


******************


ഷാപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരാള്‍: മാക്രിയുണ്ടോ?


ബ്ലോഗന്‍: ഇല്ല ബെര്‍ളിയുണ്ട് , വിളിക്കണോ?


******************


കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:


ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?


ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?


******************


ബുക്‌സ്റ്റാളാണെന്ന് കരുതി ഡി വി ഡി സ്റ്റോറിലെത്തിയ ഒരാള്‍ : കൊടകരപുരാണം ഉണ്ടോ?


കടക്കാരന്‍ : അയ്യോ അത് വന്നിട്ടില്ല..ഭക്തകുചേല വേണോ? നല്ല സ്വയമ്പന്‍ സാധനാ.


******************


ആര്‍ട്ട് ഗ്യാലറി ആണെന്ന് കരുതി ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ ചെന്ന ആള്‍ : പിക്കാസോ ഉണ്ടോ?


കടക്കാരന്‍ : ഇല്ല, മമ്മട്ടിയോ കൂന്താലിയോ മതിയോ?


******************


മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ബേക്കറിയില്‍ ചെന്ന ഒരാള്‍ :

കഫ് മിക്സ്ചര്‍ ഉണ്ടോ?


അപ്പോള്‍ ബേക്കറിക്കാരന്‍ : മിക്സ്ചര്‍ തീര്‍ന്നു പോയി. ഉണ്ടപ്പൊരിയോ ബോളിയോ എടുക്കട്ടെ?


******************


ബലിപ്പുര ആണെന്ന് കരുതി ഉത്സവക്കമ്മറ്റി ആപ്പീസില്‍ ചെന്ന ഒരാള്‍ : പിണ്ടം ഉണ്ടോ?


ഉത്സവക്കമ്മറ്റിക്കാരന്‍ : പിന്നേ! ആനപിണ്ടം പറമ്പില്‍ ഇഷ്ടം പോലെയുണ്ട്. വാരിക്കോ.


******************


സ്പോര്‍ട്ട്‌സ് ഷോറൂമാണെന്ന് കരുതി കൊട്ടേഷന്‍ ഓഫീസില്‍ എത്തിയ ഒരാള്‍ :


അഡിഡാസ് ഉണ്ടോ?


അപ്പോള്‍ കൊട്ടേഷന്‍ ഗുണ്ട : അടി ദാസ് ഇന്നു ലീവിലാ. പകരം ഇടിയന്‍ രഘുവും വെട്ട് ശശിയും ഉണ്ട്. വിളിക്കട്ടേ?


******************


വീഡിയോ സിഡി ഷോപ്പ് ആണെന്ന് കരുതി റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നയാള്‍


"മമ്മൂട്ടിയുടെ അംബേദ്ക്കര്‍ വില്പ്പനയ്ക്കുണ്ടോ?"


"ഇല്ല ആന്റപ്പന്റെ അറുപതേക്കര്‍ കൊടുക്കാനുണ്ട് വേണോ?"


******************


ലൈബ്രറിയാണെന്ന് കരുതി അറവുശാലയിലെത്തിയ ആള്‍


"പാത്തുമ്മാന്റെ ആട് ഉണ്ടോ?"


"ഇല്ല ഇന്നലെത്തന്നെ ബിസ്മി ചൊല്ലി അറുത്തു"


******************


ലൈബ്രറി ആണെന്ന് കരുതി സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചെന്ന ആള്‍ :


ലൈബ്രറിയില്‍ നിന്ന് ഒരു ബുക്ക് എടുക്കാന്‍ പറ്റുമോ?


സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ : എ ലൈബ്രറി ഈസ് എ കളക്ഷന്‍ ഓഫ് സബ്‌റൊട്ടീന്‍സ് ഓര്‍ ക്ലാസ്സസ്സ് യൂ ഫൂള്‍!


******************


മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഗേള്‍സ്‌സ്കൂളില്‍ ചെന്ന യുവതി : മാലാ ഡി ഉണ്ടോ?


അപ്പോള്‍ ടീച്ചര്‍ : മാലാ ഡി വീട്ടില്‍ പോയി. സുധാ എസ്സും, ലളിതാ റ്റിയും ഉണ്ട്..വിളിക്കണോ?


******************


തീവ്രവാദകേന്ദ്രമാണെന്ന് കരുതി ചന്തയില്‍ എത്തിയ ആള്‍ : ലാദന്‍ ഉണ്ടോ?


ചന്തക്കാരന്‍ : അയ്യോ ലാടന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോയി..പകരം കൊല്ലന്‍ മതിയോ?


******************


സോഫ്റ്റ്‌വെയര്‍ കടയാണെന്ന് കരുതി മരക്കടയില്‍ ചെന്ന ഒരാള്‍ : വിന്‍‌ഡോസ് ഉണ്ടോ?


കടക്കാരന്‍ : ഉണ്ടല്ലോ..ഈട്ടി വേണോ തേക്ക് വേണോ അതോ പ്ലാവോ?


******************


ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റാണെന്ന് കരുതി കോളേജില്‍ ചെന്ന ആള്‍ : കെ എഫ് സി ഉണ്ടോ?


അപ്പോള്‍ സ്റ്റുഡന്റ് : ഇല്ലല്ലോ..എസ് എഫ് ഐയോ കെ എസ്സ് യു വോ മതിയോ?


******************


കള്ളുഷാപ്പാണെന്ന് കരുതി റബ്ബര്‍ ബോര്‍ഡിലെത്തിയ പാപ്പാന്‍ : പട്ടയുണ്ടോ?


അപ്പോള്‍ റബ്ബര്‍ ബോര്‍ഡ്കാരന്‍ : ഇല്ല എല്ലാം പട്ടമരപ്പ് വന്നു വാടിപ്പോയി.


******************


ലാപ്പ്‌റ്റോപ്പ് കടയാണെന്ന് കരുതി സ്റ്റേഷനറികടയില്‍ ചെന്ന ആള്‍ :


നോട്ട്‌ബുക്ക് ഉണ്ടോ?


കടക്കാരന്‍ : വരയുള്ളതോ വരയില്ലാത്തതോ?


******************


സ്പോര്‍ട്ട്‌സ് സ്റ്റോറാണെന്ന് കരുതി കാലിചന്തയില്‍ എത്തിയ യുവാവ് :


ഇവിടെ ജേഴ്സി കിട്ടുമോ?


കാലിച്ചന്തക്കാരന്‍ : ജേഴ്സി ബുദ്ദിമുട്ടാ..നല്ലയിനം എരുമയുണ്ട്. വേണോ?


******************


മ്യൂസിക് സ്റ്റോറാണെന്ന് കരുതി ഡിസ്‌പന്‍സറിയില്‍ കയറിയ ഒരാള്‍:


എനിമ കിട്ടുമോ?


ഡോക്റ്റര്‍: കമിഴ്ന്ന് കിടന്നോളൂ, ഇപ്പം വെച്ചു തരാം


******************


വീഡിയോഷോപ്പാണെന്ന് കരുതി ലോട്ടറിക്കടയില്‍ കയറിയ ഒരാള്‍:


ഭാഗ്യദേവത ഉണ്ടോ?


കച്ചവടക്കാരന്‍: മാടിവിളിച്ചത് കേട്ടു അല്ലേ? കേരളസംസ്ഥാന ഭാഗ്യദേവത മതിയോ സിക്കിം ഭൂട്ടാന്‍ ഭാഗ്യദേവത വേണോ?


******************


ബൈബിള്‍ ഷോപ്പാണെന്ന് കരുതി കാപ്യാരുടെ വീട്ടില്‍ ചെന്ന ഭക്തന്‍ : കുരിശുണ്ടോ?


കാപ്യാര്‍ : ഇല്ല, അവള് പശൂനെ തീറ്റിക്കാന്‍ പോയി.



റംസാന്‍ ഒഴിവിന് വര്‍മ്മാലയത്തറവാട്ടില്‍ ആര്‍മ്മാദത്തിനൊത്തു കൂടിയതാണ് വര്‍മ്മക്കുഞ്ഞുങ്ങള്‍. അന്നേരം മൂത്തവര്‍മ്മ ഒരു കോമഡി പറഞ്ഞു:


“ഹോട്ടലാണെന്ന് കരുതി ബാര്ബര് ഷോപ്പില് കയറിയ വൃദ്ധന്... എന്തുണ്ട് കഴിക്കാന്. അപ്പോള് ബാര്ബര്: കട്ടിംങ്ങും ഷേവിംങ്ങും. വൃദ്ധന്: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ”


കരഞ്ഞുപോയ വര്‍മ്മക്കുഞ്ഞുങ്ങള്‍ വളരെപരിഷ്‌കൃതവുംവിറ്റ്രസ പ്രദാനവുമായ കോമഡികള്‍തിരിച്ചു പറഞ്ഞു കൊണ്ട് മൂത്തവര്‍മ്മയെ കമ്പിയില്‍ കോര്‍ത്തു.





കട്ടിംഗ് ഷേവിംഗ് മോഡല്‍ വിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും മൊഴിമുത്തുകള്‍ നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് ഞങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യപേക്ഷക്കായി ശ്രീ ഓമ്പ്രകാശിനെ സമീപിക്കുന്നു.

******************************************************


എറണാകുളം റൂട്ടിലോടുന്ന ബസ്സാണെന്നു കരുതി ഒരു പെണ്‍‌വാണിഭ കേന്ദ്രത്തിലേക്കു കയറിയ വൃദ്ധന്‍: ഒരു “മേനക"


പീഡനശാലയിലെ ആള്‍: മേനക ഇന്നു ലീവാണു സാര്‍, രേവതിയെ വിളിക്കട്ടെ?


******************


റെയില്‍‌വേ സ്റ്റേഷനാണെന്ന് വിചാരിച്ച് ഐ റ്റി കമ്പനിയില്‍ കയറിയ ഒരാള്‍ ഒരു എഞ്ചിനീയറോട്: ജയന്തി ഏത് പ്ലാറ്റ്ഫോമിലാ? അപ്പോള്‍ എഞ്ചിനീയര്‍ : ഇപ്പോള്‍ അവള്‍ ജാവയിലാ.


******************


ബാറാണെന്നു കരുതി എംബസ്സിയില്‍ കയറീയ കുടിയന്‍: ഹൈക്കമ്മിഷണര്‍ ഉണ്ടോ?


റിസപ്ഷനിസ്റ്റ്: ഇല്ല..


കുടിയന്‍: ഡിപ്ലോമാറ്റ്?


റിസപ്ഷനിസ്റ്റ്: ഇന്നു സണ്‍‌ഡേ ആടോ, എംബസ്സി അടവാ


******************


മണിയറ വാതിലാണെന്നു കരുതി കക്കൂസിന്റെ വാതില്‍ തട്ടി മണവാളന്‍: പൊന്നേ എനിക്കിനിയും കാത്തുനില്ലാന്‍ വയ്യ.


അകത്തുനിന്നും പയ്യന്റെ അച്ഛന്‍: ശരിയാ , പായസത്തിനെന്തോ തകരാറുണ്ട് :)


******************


മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?


കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?


******************


ആയുര്‍വേദ കടയാണെന്നു കരുതി, കള്ള സിഡി വിക്കുന്ന സ് ഷോപ്പില്‍ കയറിയ ചേട്ടന്‍: ഒരു എണ്ണത്തോണി..


കടക്കാരന്‍: എണ്ണത്തോണി തീര്‍ന്നു, കിന്നാരത്തുമ്പികള്‍ എടുക്കട്ടെ?


******************


ജുവലറി ആണെന്ന് കരുതി മിഠായിക്കടയില്‍ ചെന്ന ഒരാള്‍ : ചേട്ടാ, ഇവിടെ ജെംസ് ഉണ്ടോ?


കടക്കാരന്‍ : ഇല്ല, ഫൈവ് സ്റ്റാറോ കിറ്റ്ക്കാറ്റോ എടുക്കട്ടേ?


******************


കാറുകടയാണെന്ന് കരുതി പച്ചക്കറിക്കടയില്‍ ചെന്ന ആള്‍ : ചേട്ടാ ഇന്‍ഡിക്കാക്ക് എന്നാ വില?


കടക്കാരന്‍ : ഇന്‍ഡിക്കാ ഇല്ല, പാവയ്കാക്ക് കിലോ ഇരുപത്, ഏത്തക്കാ കിലോ അറുപത്.


******************


വര്‍മ്മാലയമാണെന്ന് കരുതി തട്ടുകടയില്‍ ചെന്ന ഒരാള്‍ : ഷവര്‍മ്മ ഉണ്ടോ?


തട്ടുകടക്കാരന്‍ : ഇല്ല, ദോശേം ചമ്മന്തീം എടുക്കട്ടെ?


******************


പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാദമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:


ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?


അക്കാദമി റിസപ്‌ഷനിസ്റ്റ്: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി


******************


ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് മൊബൈല്‍ ഷോപ്പാണെന്നു കരുതി, ലേഡീസ് ചെയ്ഞ്ചിങ്ങ്


റൂമിനരികലെത്തിയ ഒരാള്‍ അവിടെ നിന്ന സൂപ്പര്‍വൈസറോട്: നോക്കിയാ കിട്ടുമോ?


സൂപര്‍വൈസര്‍: മിക്കവാറും മോന്തക്കു തന്നെ കിട്ടും.. വണ്ടി വിട്


******************


ഷാപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരാള്‍: മാക്രിയുണ്ടോ?


ബ്ലോഗന്‍: ഇല്ല ബെര്‍ളിയുണ്ട് , വിളിക്കണോ?


******************


കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:


ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?


ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?


******************


ബുക്‌സ്റ്റാളാണെന്ന് കരുതി ഡി വി ഡി സ്റ്റോറിലെത്തിയ ഒരാള്‍ : കൊടകരപുരാണം ഉണ്ടോ?


കടക്കാരന്‍ : അയ്യോ അത് വന്നിട്ടില്ല..ഭക്തകുചേല വേണോ? നല്ല സ്വയമ്പന്‍ സാധനാ.


******************


ആര്‍ട്ട് ഗ്യാലറി ആണെന്ന് കരുതി ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ ചെന്ന ആള്‍ : പിക്കാസോ ഉണ്ടോ?


കടക്കാരന്‍ : ഇല്ല, മമ്മട്ടിയോ കൂന്താലിയോ മതിയോ?


******************


മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ബേക്കറിയില്‍ ചെന്ന ഒരാള്‍ :

കഫ് മിക്സ്ചര്‍ ഉണ്ടോ?


അപ്പോള്‍ ബേക്കറിക്കാരന്‍ : മിക്സ്ചര്‍ തീര്‍ന്നു പോയി. ഉണ്ടപ്പൊരിയോ ബോളിയോ എടുക്കട്ടെ?


******************


ബലിപ്പുര ആണെന്ന് കരുതി ഉത്സവക്കമ്മറ്റി ആപ്പീസില്‍ ചെന്ന ഒരാള്‍ : പിണ്ടം ഉണ്ടോ?


ഉത്സവക്കമ്മറ്റിക്കാരന്‍ : പിന്നേ! ആനപിണ്ടം പറമ്പില്‍ ഇഷ്ടം പോലെയുണ്ട്. വാരിക്കോ.


******************


സ്പോര്‍ട്ട്‌സ് ഷോറൂമാണെന്ന് കരുതി കൊട്ടേഷന്‍ ഓഫീസില്‍ എത്തിയ ഒരാള്‍ :


അഡിഡാസ് ഉണ്ടോ?


അപ്പോള്‍ കൊട്ടേഷന്‍ ഗുണ്ട : അടി ദാസ് ഇന്നു ലീവിലാ. പകരം ഇടിയന്‍ രഘുവും വെട്ട് ശശിയും ഉണ്ട്. വിളിക്കട്ടേ?


******************


വീഡിയോ സിഡി ഷോപ്പ് ആണെന്ന് കരുതി റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നയാള്‍


"മമ്മൂട്ടിയുടെ അംബേദ്ക്കര്‍ വില്പ്പനയ്ക്കുണ്ടോ?"


"ഇല്ല ആന്റപ്പന്റെ അറുപതേക്കര്‍ കൊടുക്കാനുണ്ട് വേണോ?"


******************


ലൈബ്രറിയാണെന്ന് കരുതി അറവുശാലയിലെത്തിയ ആള്‍


"പാത്തുമ്മാന്റെ ആട് ഉണ്ടോ?"


"ഇല്ല ഇന്നലെത്തന്നെ ബിസ്മി ചൊല്ലി അറുത്തു"


******************


ലൈബ്രറി ആണെന്ന് കരുതി സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചെന്ന ആള്‍ :


ലൈബ്രറിയില്‍ നിന്ന് ഒരു ബുക്ക് എടുക്കാന്‍ പറ്റുമോ?


സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ : എ ലൈബ്രറി ഈസ് എ കളക്ഷന്‍ ഓഫ് സബ്‌റൊട്ടീന്‍സ് ഓര്‍ ക്ലാസ്സസ്സ് യൂ ഫൂള്‍!


******************


മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഗേള്‍സ്‌സ്കൂളില്‍ ചെന്ന യുവതി : മാലാ ഡി ഉണ്ടോ?


അപ്പോള്‍ ടീച്ചര്‍ : മാലാ ഡി വീട്ടില്‍ പോയി. സുധാ എസ്സും, ലളിതാ റ്റിയും ഉണ്ട്..വിളിക്കണോ?


******************


തീവ്രവാദകേന്ദ്രമാണെന്ന് കരുതി ചന്തയില്‍ എത്തിയ ആള്‍ : ലാദന്‍ ഉണ്ടോ?


ചന്തക്കാരന്‍ : അയ്യോ ലാടന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോയി..പകരം കൊല്ലന്‍ മതിയോ?


******************


സോഫ്റ്റ്‌വെയര്‍ കടയാണെന്ന് കരുതി മരക്കടയില്‍ ചെന്ന ഒരാള്‍ : വിന്‍‌ഡോസ് ഉണ്ടോ?


കടക്കാരന്‍ : ഉണ്ടല്ലോ..ഈട്ടി വേണോ തേക്ക് വേണോ അതോ പ്ലാവോ?


******************


ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റാണെന്ന് കരുതി കോളേജില്‍ ചെന്ന ആള്‍ : കെ എഫ് സി ഉണ്ടോ?


അപ്പോള്‍ സ്റ്റുഡന്റ് : ഇല്ലല്ലോ..എസ് എഫ് ഐയോ കെ എസ്സ് യു വോ മതിയോ?


******************


കള്ളുഷാപ്പാണെന്ന് കരുതി റബ്ബര്‍ ബോര്‍ഡിലെത്തിയ പാപ്പാന്‍ : പട്ടയുണ്ടോ?


അപ്പോള്‍ റബ്ബര്‍ ബോര്‍ഡ്കാരന്‍ : ഇല്ല എല്ലാം പട്ടമരപ്പ് വന്നു വാടിപ്പോയി.


******************


ലാപ്പ്‌റ്റോപ്പ് കടയാണെന്ന് കരുതി സ്റ്റേഷനറികടയില്‍ ചെന്ന ആള്‍ :


നോട്ട്‌ബുക്ക് ഉണ്ടോ?


കടക്കാരന്‍ : വരയുള്ളതോ വരയില്ലാത്തതോ?


******************


സ്പോര്‍ട്ട്‌സ് സ്റ്റോറാണെന്ന് കരുതി കാലിചന്തയില്‍ എത്തിയ യുവാവ് :


ഇവിടെ ജേഴ്സി കിട്ടുമോ?


കാലിച്ചന്തക്കാരന്‍ : ജേഴ്സി ബുദ്ദിമുട്ടാ..നല്ലയിനം എരുമയുണ്ട്. വേണോ?


******************


മ്യൂസിക് സ്റ്റോറാണെന്ന് കരുതി ഡിസ്‌പന്‍സറിയില്‍ കയറിയ ഒരാള്‍:


എനിമ കിട്ടുമോ?


ഡോക്റ്റര്‍: കമിഴ്ന്ന് കിടന്നോളൂ, ഇപ്പം വെച്ചു തരാം


******************


വീഡിയോഷോപ്പാണെന്ന് കരുതി ലോട്ടറിക്കടയില്‍ കയറിയ ഒരാള്‍:


ഭാഗ്യദേവത ഉണ്ടോ?


കച്ചവടക്കാരന്‍: മാടിവിളിച്ചത് കേട്ടു അല്ലേ? കേരളസംസ്ഥാന ഭാഗ്യദേവത മതിയോ സിക്കിം ഭൂട്ടാന്‍ ഭാഗ്യദേവത വേണോ?


******************


ബൈബിള്‍ ഷോപ്പാണെന്ന് കരുതി കാപ്യാരുടെ വീട്ടില്‍ ചെന്ന ഭക്തന്‍ : കുരിശുണ്ടോ?


കാപ്യാര്‍ : ഇല്ല, അവള് പശൂനെ തീറ്റിക്കാന്‍ പോയി.


ഹാര്‍ഡ് വെയര്‍ ഷോപ്പാണെന്ന് കരുതി വൈറ്റ് ഹൌസില്‍ കയറിയ ഒരാള്‍..



ബുഷ് ഉണ്ടോ...



സോറി... ബുഷ് പുറത്തായി, ഒബാമ മതിയോ...സിനിമാഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണെന്ന് കരുതി ഫുട്ബോള്‍ ക്ലബ്ബില്‍ എത്തിയ ഒരാള്‍ : നയന്‍‌സ് ഉണ്ടോ?

ഫുട്ബോള്‍ ക്ലബ്ബ്‌കാരന്‍ : ഇല്ലല്ലോ, ഞങ്ങള്‍ സെവന്‍സാ കളിക്കുന്നേ. പാന്‍ ഷോപ്പാണെന്നു കരുതി ഓട്ടോ സ്പെയര്‍ പാര്‍ട്സ്‌ കടയില്‍ കയറിയ ഒരാള്‍:

“ചേട്ടാ മുറുക്കാനുണ്ടോ?““മുറുക്കാനല്ലേ ഉള്ളൂ,“ അയാള്‍ വേഗം 2 സ്പാനറും ഒരു ഡസന്‍ നട്സും എടുത്തു കൊടുത്തു മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?

ഹാര്‍ഡ് വെയര്‍ ഷോപ്പാണെന്ന് കരുതി വൈറ്റ് ഹൌസില്‍ കയറിയ ഒരാള്‍..



ബുഷ് ഉണ്ടോ...



സോറി... ബുഷ് പുറത്തായി, ഒബാമ മതിയോ...സിനിമാഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണെന്ന് കരുതി ഫുട്ബോള്‍ ക്ലബ്ബില്‍ എത്തിയ ഒരാള്‍ : നയന്‍‌സ് ഉണ്ടോ?

ഫുട്ബോള്‍ ക്ലബ്ബ്‌കാരന്‍ : ഇല്ലല്ലോ, ഞങ്ങള്‍ സെവന്‍സാ കളിക്കുന്നേ. പാന്‍ ഷോപ്പാണെന്നു കരുതി ഓട്ടോ സ്പെയര്‍ പാര്‍ട്സ്‌ കടയില്‍ കയറിയ ഒരാള്‍:

“ചേട്ടാ മുറുക്കാനുണ്ടോ?““മുറുക്കാനല്ലേ ഉള്ളൂ,“ അയാള്‍ വേഗം 2 സ്പാനറും ഒരു ഡസന്‍ നട്സും എടുത്തു കൊടുത്തു മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?

കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?...

മദ്യശാലയാണെന്ന് കരുതി പെട്ടിക്കടയില്‍ ചെന്ന ആള്‍ : സീസറുണ്ടോ?

പെട്ടിക്കടക്കാരന്‍ : സിസറില്ല, വില്‍‌സോ പനാമയോ മതിയോകാര്‍ ഷോറൂമാണെന്ന കരുതി കോണ്‍‌ഗ്രസ്സ് ആപ്പീസില്‍ ചെന്ന ആള്‍ : ഫെരാരി ഉണ്ടോ?

കോണ്‍‌ഗ്രസ്സ്കാരന്‍ : ഇല്ല, തിവാരിയുണ്ട്, വിളിക്കണോ?



പോളിറ്റ്ബ്യൂറോ ആണെന്ന് കരുതി മ്യൂസിക് സ്റ്റോറീല്‍ ചെന്ന ആള്‍ : കാരാട്ട് ഉണ്ടോ?

കടക്കാരന്‍ : ഇല്ല, നല്ല താരാട്ട് ഉണ്ട്..വേണോ?കാലാവസ്ഥാ കേന്ദ്രമെന്ന് കരുതി ബ്ലോഗ് കേന്ദ്രത്തിലെത്തിയ ആള്‍: ഇന്ന് ഇടിയുണ്ടാകുമോ?

ഇടിയും കുറുമാനും ഓഫ് ആയി ഒരു മൂലക്ക് കിടക്കുവാണ്. ആ ദില്‍ബന്‍ അവിടെങ്ങാനും കാണും. ബ്ലോക്കാപ്പീസ് ആണെന്ന് കരുതി ബ്ലോഗാപ്പീസില്‍ എത്തിയ ഒരുവന്‍: റബ്ബറിനടിക്കാന്‍ തുരിശുണ്ടോ?

സോറി, തുരിശുമായി ഫാര്‍മര്‍ തരൂരിന്റെ വാള്‍ പോസ്റ്ററൊട്ടിക്കാന്‍ പോയിരിക്കുവാ‍ണല്ലോ വര്‍മ്മാലയത്തിലെ പോസ്റ്റാണെന്ന് കരുതി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഒരുവന്‍ : അമ്പതടിച്ചോ?

ഒരു കാണി : ഓ എവടെ...നാല്പ്പത്തൊമ്പതില്‍ എല്‍ ബി ഡബ്ല്യു ആയിപ്പോയി. വൈദ്യശാലയാണെന്നു കരുതി വര്‍മ്മാലയത്തില്‍ കയറിയ ഒരാള്‍



കൊട്ടഞ്ചുക്കാദിയുണ്ടോ? ഒരവണ്‍സെടുക്കാന്‍?



ഇല്ല! ഒണക്കവര്‍മ്മ ഒരു പാക്കറ്റ് എടുക്കട്ടെ മാടായിപ്പാറ എന്നു കരുതി മരുഭൂമിയിൽ എത്തിയ ശ്രീലാൽ



ഒരു ഫോട്ടൊ എടുത്താലൊ



അപ്പോൾ ഒരാൾ :പോട്ട പ്രകാരം അകത്താക്കും ഹോട്ടലാണെന്ന് കരുതി പോലീസ് സ്റ്റേഷനിലെത്തിയ ആള്‍:

“അഞ്ച് ഇടിയപ്പം, രണ്ട് മുട്ട വാട്ടിയത് പാഴ്‌സല്‍“

പോലീസ് ഇടിച്ച് അയാള്‍ടെ രണ്ട് മുട്ടയും വാട്ടി ആശുപത്രിയിലേക്ക് പാഴ്‌സലാക്കി വിട്ടു.ബാറാണെന്ന് കരുതി സ്കൂളിലെത്തിയ ഒരാള്‍ : റ്റീച്ചേര്‍സ് ഉണ്ടോ?

അപ്പോള്‍ പ്യൂണ്‍ : ഇല്ലല്ലോ..ഹെഡ് മാഷ് മാത്രമേയുള്ളൂ..റ്റീച്ചേര്‍സ് ഒരു കല്യാണത്തിന് പോയിരിക്കുവാ. ഹോട്ടലാണെന്ന് കരുതി ഗള്‍ഫിലെത്തിയ ആള്‍ : ഡിസ്സേര്‍‌ട്ട് ഉണ്ടോ?

അപ്പോള്‍ അറബി : ഉണ്ടോന്നോ..എത്ര വേണം..ഇങ്ങനെ പരന്നു കിടക്കുവല്ലേ. മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ടില്‍ ചെന്ന ആള്‍ : എക്സ് റേ ഫിലിം ഉണ്ടോ?

അപ്പോള്‍ ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ടിലെ ആള്‍ : ഇല്ലല്ലോ..സത്യജിത്ത് റേ ഫിലുമുകളുണ്ട്..വേണോ? പാമ്പിന്‍ കാവാണെന്ന് കരുതി കള്ളുഷാപ്പില്‍ ചെന്ന ആള്‍ (പേരില്‍ വല്യ വ്യത്യാസം ഇല്ല..ഷാപ്പ് പാമ്പിന്‍ കാവ് തന്നെ, ഒരര്‍ത്ഥത്തില്‍) : നൂറും പാലും കിട്ടുമോ?

അപ്പോള്‍ ഷാപ്പുകാരന്‍ : അയ്യോ അതു വയറ്റില്‍ കിടന്നു പിരിയും. നൂറൂം ബീഫ് ഫ്രൈയ്യും എടുക്കട്ടെ? ആയുര്‍‌വ്വേദക്കടയാണെന്ന് കരുതി മ്യൂസിക് കടയില്‍ ചെന്ന ആള്‍ : തേനും വയമ്പും ഉണ്ടോ?

കടക്കാരന്‍ : ഇല്ലല്ലോ...തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി മതിയോ?പത്രക്കട ആണെന്ന് കരുതി റെയില്‍‌വേസ്റ്റേഷനില്‍ ചെന്ന ഒരുത്തന്‍ : ഇന്ത്യന്‍ എക്സ്പ്രസ്സ് വന്നോ?

അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ : ഇല്ലല്ലോ..കൊല്ലം പാസഞ്ചര്‍ ഇപ്പൊള്‍ വരും.വാങ്ങിയടിവർമ്മയുടെ വീടാണെന്ന് കരുതി ബാറിൽ ചെന്ന ആൾ : “വാങ്ങിയടിയുണ്ടോ ?“

സപ്ലയർ : “ഇല്ല, നിപ്പനടിയുണ്ട്”

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites